ഓതറ വാർത്തകൾ

ഓതറ വാർത്തകൾ വാര്‍ത്തകള്‍ അതിവേഗം, തത്സമയം നിങ്ങള

Permanently closed.
ഓതറ കണിയാമ്പുഴക്കര പ്രിറ്റു സാമൂവേൽ (44 വയസ് )നിര്യാതനായി സംസ്‍കാരം പിന്നീട്
21/12/2024

ഓതറ കണിയാമ്പുഴക്കര പ്രിറ്റു സാമൂവേൽ (44 വയസ് )നിര്യാതനായി സംസ്‍കാരം പിന്നീട്

⬛നിര്യാതനായിതൈമറവുംകര : മേലയിൽ എം റ്റി. തോമസ്  (ബേബിച്ചായൻ) (89) നിര്യാതനായി. സംസ്ക്കാരം  (29/07/2024 തിങ്കളാഴ്ച) 3 മണിയ...
28/07/2024

⬛നിര്യാതനായി

തൈമറവുംകര : മേലയിൽ എം റ്റി. തോമസ് (ബേബിച്ചായൻ) (89) നിര്യാതനായി. സംസ്ക്കാരം (29/07/2024 തിങ്കളാഴ്ച) 3 മണിയ്ക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിയ്ക്ക് കല്ലിശ്ശേരി സെൻ്റ്. മെരിസ് ക്നാനായ വലിയ പള്ളിയിൽ.

ഭാര്യ തുണ്ടിയിൽ കുടുംബാഗം ലീലാമ്മ തോമസ്,

മക്കൾ : Late തോമസ് തോമസ് (ബിജു), ഏബ്രഹാം തോമസ്, ബീനാ തോമസ്,

മരുമക്കൾ : ബീനാ തോമസ്, ജിൻസി ഏബ്രഹം, പ്രദീപ് ജോസഫ്

28/08/2023

ഹൃദയ വാൽവ് മാറ്റിവെക്കാൻ ശാസ്ത്രക്രിയക്ക് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു.

ഓതറ : പടിഞ്ഞാറ്റോതറ അമ്പലത്തിങ്കൽ എസ്. എൻ. ഡി. പി. ബിൽഡിംഗ്‌നോട് ചേർന്ന് ഉള്ള കടമുറിയിൻ വാടകയ്ക്കു ബാർബർ ഷോപ്പ് നടത്തുന്ന മുരുകന്റെ മകൾ ലക്ഷ്മി 29വയസ്സ് ഹൃദയ വാൽവ് മാറ്റിവെക്കാൻ ശാസ്ത്രക്രിയ ചെയുവാൻ വേണ്ടി ചികിത്സാ സഹായം അപേക്ഷിക്കുന്നു. കഴിഞ്ഞ 25വർഷമായി പടിഞ്ഞാറ്റോതറയിൽ ബാർബർ ഷോപ്പ് നടത്തി വരുന്ന മുരുകൻറ് ഏകമകൾ ആണ് ലക്ഷ്മി. ലക്ഷ്മി വിവാഹിതയും ഒരു മകളുടെ അമ്മയുമാണ്. ലക്ഷ്മിയുടെ മകളുടെ ജനനത്തോട് ഒരു വശം തളർന്നത് ആണ്. സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബംമാണ് മുരുകന്റെത്. ഓപറേഷന് ഒൻപതു ലക്ഷം രൂപയോളം ചിലവ് ആണ് ഹോസ്പിറ്റൽ പറയുന്നത്. കൂടാതെ ഇപ്പോൾ മാസം പതിനായിരം രൂപയോളം മെഡിസിൻ മേടിക്കുവാൻ ആവിശ്യമാണ്. ദയവായി ലക്ഷ്മി യുടെ ചികിത്സക് മുരുകൻ എല്ലാവരുടേയും സഹായം അപേക്ഷിക്കുന്നു.

ബാങ്ക് ഡീറ്റെയിൽസ്:
B. Mariappan
A/c no: 058801000017141
IFSC Code :IOBA0000588
Indian Oversis Bank
Chenganoor.
Google pay : +91 95262 04866

ഓതറ പ്ലാവിന പൊയ്കയിൽ വിശ്വംഭരൻ 47 വയസ്സ് നിര്യാതനായി.
23/08/2023

ഓതറ പ്ലാവിന പൊയ്കയിൽ വിശ്വംഭരൻ 47 വയസ്സ് നിര്യാതനായി.

കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.കുറ്റൂർ : കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമു...
17/08/2023

കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.

കുറ്റൂർ : കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കർഷക ദിനം ആചരിച്ചു. ബഹു. തിരുവല്ല എം. എൽ. എ ശ്രീ. മാത്യു ടി. തോമസ് ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഗ്രാമ. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സഞ്ചു. കെ. ജി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ചതായി തിരഞ്ഞെടുത്ത കർഷകരെ ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി സാലി ജോൺ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ. കെ എ ചാക്കോ, എൻ. ടി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ.ജിനു, ശ്രീമതി.രാജലക്ഷി എന്നിവരും വാർഡ്‌ മെമ്പർമാരായ ശ്രീമതി അനുരാധ സുരേഷ്,സാറാമ്മ കെ വർഗീസ്,ആൽഫ അമ്മിണി ജേക്കബ് , ശ്രീവല്ലഭൻ നായർ,ജോ ഇലഞ്ഞിമൂട്ടിൽ, എന്നിവരും കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി ഉദ്യോഗസ്‌ഥർ തുടങ്ങിയവരും കർഷകരും പങ്കെടുത്തു.

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം...
09/08/2023

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.
1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്.മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി.

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്ന പേരിൽ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തർജനത്തെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.

പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു.കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു....
08/08/2023

പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീർഘനാളായി കരൾരോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരുഘട്ടത്തിൽ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്മോ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖവും അദ്ദേഹത്തെ അലട്ടിയിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയും ആരോഗ്യസ്ഥിതി വഷളാക്കി. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്‌ടർമാർ നിർദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി.

മരണ സമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. സജിതയാണ് ഭാര്യ. സുമയ്യ. സൂക്കൂൻ, സാറ എന്നിവരാണ് മക്കൾ.

മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും.

മൂന്ന് പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിൽ മലയാളികളെ ഓർത്തോർത്തു ചിരിപ്പിച്ച നിവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്.

സിദ്ദിഖ്-ലാൽ എന്ന പേരിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും അക്കാലത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. 1989-ൽ പുറത്തിറങ്ങിയ റാം ജീ റാവു സ്പീക്കിംഗ് ആണ് ആദ്യമായി ഇരുവരും ചേർന്ന് സംവിധാനം ചെയ്ത ചിത്രം.

പിന്നീട് ഓരോ വര്‍ഷത്തിന്‍റെ ഇടവേളകളില്‍ ബോക്സ് ഓഫീസ് റിക്കോർഡുകൾ തകർത്തതാണ് സിദ്ദിഖ്-ലാൽ ചിത്രങ്ങളുടെ ചരിത്രം. 1990-ല്‍ ഇന്‍ഹരിഹര്‍ നഗറും 91-ല്‍ ഗോഡ്ഫാദറും 92-ല്‍ വിയറ്റനാം കോളനിയും 1994-ല്‍ കാബൂളിവാലയും പുറത്തിറങ്ങി.

മമ്മൂട്ടി നായകനായെത്തിയ ഹിറ്റ്ലർ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. ഈ ചിത്രം നിർമിച്ചത് ഉറ്റച്ചങ്ങാതിയായ ലാൽ ആയിരുന്നു. പിന്നീട് ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്), ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡി ഗാർഡ് (ഹിന്ദി), ലേഡീസ് ആൻഡ് ജെന്‍റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

ഓതറ : പടിഞ്ഞാറ്റോതറ വലിയകുന്നത്തു പുത്തൻവീട്ടിൽ പി. എൻ.  രാജുവിന്റെ ഭാര്യ ഇന്ദിരാ രാജു (63) നിര്യാതയായി. സംസ്കാരം നാളെ വ...
30/07/2023

ഓതറ : പടിഞ്ഞാറ്റോതറ വലിയകുന്നത്തു പുത്തൻവീട്ടിൽ പി. എൻ. രാജുവിന്റെ ഭാര്യ ഇന്ദിരാ രാജു (63) നിര്യാതയായി. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക്.

പടിഞ്ഞാറ്റോതറ: പാണ്ടിശ്ശേരിൽ കെ.എം.ഏബ്രഹാം (തങ്കച്ചായൻ)  നിര്യാതനായി.
27/07/2023

പടിഞ്ഞാറ്റോതറ: പാണ്ടിശ്ശേരിൽ കെ.എം.ഏബ്രഹാം (തങ്കച്ചായൻ) നിര്യാതനായി.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്യാതനായി.കോട്ടയം:- കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാ...
18/07/2023

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്യാതനായി.

കോട്ടയം:- കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സർ (79) അന്തരിച്ചു.

ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 4.25-നായിരുന്നു ചൊവ്വാഴ്ച മരണം.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം പിന്നീട്.

ഓതറ:- തമ്പി (67) ചക്കലയിൽ, വെസ്റ്റ് ഓതറ നിര്യതനായി സംസ്‍കാരം പിന്നീട്.
16/07/2023

ഓതറ:- തമ്പി (67) ചക്കലയിൽ, വെസ്റ്റ് ഓതറ നിര്യതനായി സംസ്‍കാരം പിന്നീട്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും യോഗാ അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട...
13/07/2023

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും യോഗാ അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സ്‌പോര്‍ട്‌സ് യോഗാ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 29ന്

പത്തനംതിട്ട: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും യോഗാ അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സ്‌പോര്‍ട്‌സ് യോഗാ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 29ന് പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന മത്സരങ്ങളിലേക്ക് പങ്കെടുക്കാനുള്ള സിലബസ് പ്രകാരം എട്ടു മുതല്‍ 18 വയസ് വരെയുള്ള സീനിയര്‍ വിഭാഗവും 18 മുതല്‍ ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്ത സിലബസ് പ്രകാരവുമാണ് മത്സരം. ജില്ലാ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും രണ്ട് വീതം ആണ്‍-പെണ്‍ താരങ്ങള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങള്‍ക്കായി ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക് പെയര്‍, ഫ്രീ ഫ്‌ളോ ഡാന്‍സ് എന്നിവയും മത്സരത്തിലുണ്ട്.

സംഘാടകസമിതി ചെയര്‍മാനും ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനുമായ ശ്യാംലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പിആര്‍പിസി ചെയര്‍മാന്‍ കെ.പി. ഉദയഭാനു മുഖ്യാതിഥിയാകും. ചേതന യോഗാ ജില്ലാ പ്രസിഡന്‍റ് എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നവനീത് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഒപി ചീട്ടെടുക്കാൻ രോഗികൾ വലയുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ഒപി ചീട്ട് കിട്ടാതെ മടങ്ങി രോ...
13/07/2023

ഒപി ചീട്ടെടുക്കാൻ രോഗികൾ വലയുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ഒപി ചീട്ട് കിട്ടാതെ മടങ്ങി രോഗികൾ.

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ചീട്ടെടുക്കാൻ രോഗികൾ വലയുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ഒപി ചീട്ട് കിട്ടാതെ മടങ്ങി രോഗികൾ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ഇന്ന ലെ രാവിലെ മുതൽ ആയിരക്കണക്കിന് പേർ ഒപി ചീട്ടെടുക്കാനെത്തിയത്.

കാൻസർ, ശിശുരോഗ വിഭാഗം സർജറി, കാർഡിയോളജി, ഗ്യാസ്ട്രോളജി എന്നിവയുടെ ഒപിയായിരുന്നു ഇന്നലെ. ഒപികളിൽ ഡോക്ടറെ കാണിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തിയത്. എന്നാൽ, ഒപി ചീട്ട് നൽകുന്ന കൗണ്ടറിൽ രണ്ടു ജീവനക്കാർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്രയും പേർക്ക് ഒപി ചീട്ട് നൽകാൻ തിരക്കു മൂലം ജീവനക്കാർക്ക് കഴിയാതെ വന്നതോടെ നിരവധിപേർ ഡോക്ടറെ കാണാതെ മടങ്ങുകയായിരുന്നു.

കുറഞ്ഞ വിലയിൽ സിമന്‍റ് ഇറക്കി തരാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ.അമ്പല...
13/07/2023

കുറഞ്ഞ വിലയിൽ സിമന്‍റ് ഇറക്കി തരാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ.

അമ്പലപ്പുഴ: വർക്ക് സൈറ്റുകളിൽ മാർക്കറ്റ് റേറ്റിലും കുറഞ്ഞ വിലയിൽ സിമന്‍റ് ഇറക്കി തരാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. കൊല്ലം ചിതറ പഞ്ചായത്ത് ഏഴാം വാർഡിൽ പറയാട്ട് (കൃഷ്‌ണാലയം) വീട്ടിൽ അഖിൽ (34) ആണ് അറ സ്റ്റിലായത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

വളഞ്ഞവഴി സ്വദേശിയായ ഷംഷാദിന്‍റെ വീടുപണി നടക്കുന്ന സൈറ്റിൽ ചെന്ന പ്രതി രാംകോ സിമന്‍റിന്‍റെ സെയിൽസ് എക്സിക്യൂട്ടീവാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം മാർക്കറ്റ് വിലയേക്കാളും 50 രൂപ കുറച്ചു സിമന്‍റ് തരാമെന്നു പറയുകയായിരുന്നു. പണം സിമന്‍റ് വന്നതിനുശേഷം ഗൂഗിൾ പേ ചെയ്താൽ മതിയെ ന്നും ഇയാൾ അറിയിച്ചു. ഷംഷാദ് 100 ചാക്ക് സിമന്‍റ് ഓർഡർ ചെയ്യുകയും ചെയ്തു.

പിന്നീട് അഖിൽ വളഞ്ഞവഴിയിലുള്ള സിമന്‍റ് കടയിൽ ചെന്ന് 100 ചാക്ക് സിമന്‍റ് ഷംഷാദിന്‍റെ വീടുപണി നടക്കുന്ന സൈറ്റിലേക്ക് ഓർഡർ ചെയ്യുകയും സിമന്‍റ് ഷംഷാദിന്‍റെ വീടുപണി നടക്കുന്ന സൈറ്റിൽ എത്തിയ ഉടൻ 32,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി സിമന്‍റ് വേറെ സൈറ്റിലേക്കുള്ളതാണ് എന്നുപറഞ്ഞു മുങ്ങുകയുമായിരുന്നു. തുടർന്ന് അമ്പലപ്പുഴ പോലീസിന്‍റെയും ചേർത്തല ഡിവൈഎസ്പി സ്‌ക്വാഡിന്‍റെയും ചേർത്തല പേലീസിന്‍റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

അഖിൽ സമാന രീതിയിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷിന്‍റെ നേതൃത്വത്തിൽ എസ്ഐ ടോൾസൺ പി. ജോസഫ്, എഎസ് ഐ പ്രദീപ്‌കുമാർ, സിപിഒ മാരായ സിദ്ധിക്, ബിബിൻദാസ്, ചേർത്തല ഡിവൈഎസ്പി സ്‌ക്വാഡിലെ സിപിഒമാരായ അരുൺകുമാർ, പ്രബീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

കിഴക്കൻ മലയോര മേഖലയിൽ കാട്ടുപോത്തിന്‍റെ നിരന്തര ഭീഷണി .റാന്നി: കിഴക്കൻ മലയോര മേഖലയിൽ കാട്...
13/07/2023

കിഴക്കൻ മലയോര മേഖലയിൽ കാട്ടുപോത്തിന്‍റെ നിരന്തര ഭീഷണി .

റാന്നി: കിഴക്കൻ മലയോര മേഖലയിൽ കാട്ടുപോത്തിന്‍റെ നിരന്തര ഭീഷണി . കടുവ, പുലി എന്നിവയടക്കമുള്ള മൃഗങ്ങൾ ജനജീവിതത്തിനു ഭീഷണിയായി ഉള്ളപ്പോൾ തന്നെയാണ് സമീപകാലത്ത് കാട്ടുപോത്തിന്‍റെ സാന്നിധ്യം ജനവാസ മേഖലയിൽ കൂടുതലായി കണ്ടുവരുന്നത്.

പെരുനാട് ഭാഗത്താണ് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപോത്ത് ഉറക്കം കെടുത്തുന്നത്. പന്പാവാലി - കണമല മേഖലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവയുടെ സാന്നിധ്യം ജനങ്ങളിൽ ഏറെ ഭീതി പരത്തിയിട്ടുണ്ട്.

‌കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ചിറ്റാറിൽ പോയി മടങ്ങിയ അത്തിക്കയം സ്വദേശികളുടെ മുന്നിൽ പുതുക്കടയ്ക്കും കാർമൽ കോളജ് ജംഗ്ഷനും മധ്യേ ശബരിമല റോഡിൽ രണ്ട് കാട്ടുപോത്തുകൾ എത്തി. പോത്തുകളെ കണ്ട് ബൈക്ക് അതിവേഗം ഓടിച്ചു മാറ്റി രക്ഷപ്പെടുകയായിരുന്നു.

കടുവയോളം ഭയപ്പെടേണ്ടവയല്ല കാട്ടുപോത്തെന്നായിരുന്നു നേരത്തേ ആളുകളുടെ ചിന്ത. എന്നാൽ സമീപകാലത്തെ ആക്രമണങ്ങൾ ഭീതി രൂക്ഷമാക്കി. പെരുനാട്ടിലും പെരുന്തേനരുവിക്കു സമീപം വനമേഖലയിലും ജനവാസ മേഖലയിലും കാട്ടുപോത്തുകളുടെ സാന്നിധ്യമുള്ളതാണ് ആളുകളെ ഭയപ്പെടുത്തുന്നത്.

കാർമൽ കോളജ് ജംഗ്ഷനു സമീപം വരെ ജനവാസ മേഖലയാണ്. എന്നാൽ ഇതിനു ശേഷം കുറെ ഭാഗം തോട്ടം മേഖലയാണ്. പുതുക്കട കഴിഞ്ഞാൽ ശബരിമല റൂട്ടിൽ ളാഹ മുതൽ വനമേഖലയാണ്. ഇതു മൂലം സമീപത്തുള്ള തോട്ടം, ജനവാസ മേഖലയിലേക്ക് കാട്ടുമൃഗശല്യമേറുകയാണ്.

റോഡുവക്കിൽ സ്ഥാപിച്ച മിനി മാസ്റ്റ് സോളാർ ലാമ്പിന്‍റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലാ...
13/07/2023

റോഡുവക്കിൽ സ്ഥാപിച്ച മിനി മാസ്റ്റ് സോളാർ ലാമ്പിന്‍റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി.

പെരുനാട്: റോഡുവക്കിൽ സ്ഥാപിച്ച മിനി മാസ്റ്റ് സോളാർ ലാമ്പിന്‍റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. വടശേരിക്കര പേഴുംപാറ കാവനാൽ ജംഗ്ഷനു സമീപം സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിന്‍റെ ബാറ്ററിയാണ് മോഷ്ടാക്കൾ സ്കൂട്ടറിലും ബൈക്കിലുമെത്തി കടത്തിക്കൊണ്ടുപോയത്. 17,000 രൂപ വിലവരുന്ന ബാറ്ററികൾ ഇന്നലെ ഉച്ചയ്ക്കാണ് അപഹരിച്ചത്. സീതത്തോട് തേക്കിൻമൂട് വലിയകാലായിൽ ബിനുകുമാർ (44), മലയാലപ്പുഴ താഴം നഗരൂർ മോഹനൻ (54) എന്നിവരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചായത്ത് ആറാം വാർഡംഗം അശ്വതി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് രണ്ടുപേർ ബാറ്ററി കടത്തിക്കൊണ്ട് മാമ്പാറ ഭാഗത്തേക്ക് പോകുന്നതായുള്ള വിവരം അറിയിച്ചതിനെത്തുടർന്ന് പെരുനാട് പോലീസ് സ്ഥലത്തെത്തി. ഇൻസ്‌പെക്ടർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ,‌ പെരുനാട്-വടശേരിക്കര റോഡിൽ വാഹനപരിശോധന നടത്തിയാണ് ഇരുവരെയും പിടികൂടിയത്. പോലീസിനെ വെട്ടിച്ചുകടന്ന ബിനുകുമാറിനെ അരീക്കക്കാവിൽ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.

മാടമൺ കൊട്ടൂപ്പാറ റോഡിന്‍റെ തെക്കുവശം സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ ബാറ്ററിയും കണ്ടെടുത്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ്ഐമാരായ വിജയൻ തമ്പി, രവീന്ദ്രൻ നായർ, റെജി തോമസ് തുടങ്ങിയവരും ഉണ്ടായിരുന്നു.

നെല്ലിന്‍റെ വില മുഴുവനും കൊടുത്തു തീർക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.തിര...
13/07/2023

നെല്ലിന്‍റെ വില മുഴുവനും കൊടുത്തു തീർക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

തിരുവനന്തപുരം: ഈ സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്‍റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്‍റെ തുക പൂർണമായും നൽകിയിരുന്നു.

മേയ് 15 വരെ പിആർഎസ് നല്കിയ നെല്ലിന്‍റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മേയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്‍റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്കിംഗ് കൺസോർഷ്യവുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനമാവുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്കിംഗ് കൺസോർഷ്യവുമായി വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

തുക കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സപ്ലൈകോ സിഎംഡിക്ക് നിർദേശം നല്കിയതായി മന്ത്രി അറിയിച്ചു.

കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു 47 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ.കായ...
13/07/2023

കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു 47 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ.

കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു 47 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കാർത്തികപ്പള്ളി സ്വദേശികളായ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), കൊച്ചു പടന്നയിൽ സച്ചിൻ (23), രാജീവ് ഭവനത്തിൽ മിലൻ പി. ബിജു ( ഗയിൽ 23) എന്നിവരാണ് പിടിയിലായത്.

മയക്കുമരുന്ന് കർണാടകയിൽനിന്നു ട്രെയിൻ മാർഗം ചെന്നൈയിൽ എത്തിച്ചശേഷം അവിടെനിന്നുമാണ് കായംകുളത്തേയ്ക്ക് കൊണ്ടുവന്നത്. റെയിൽവേ സ്റ്റേഷനുപുറത്ത് സുഹൃത്തുക്കളുമായി കാർത്തികപ്പള്ളിക്ക് പോകുന്നതിനായി നിൽക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ഒരു വർഷമായി ജില്ലാ ആന്‍റി നാർകോട്ടിക് ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

Address

Thiruvalla
689546

Telephone

+917560915033

Website

Alerts

Be the first to know and let us send you an email when ഓതറ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഓതറ വാർത്തകൾ:

Videos

Share

Category